2016, നവംബർ 27, ഞായറാഴ്‌ച

ഊഴം (കഥ)



ഇത്  മന്ദിരാ കൌൾ .ബുക്കർ  പ്രൈസ് നേടിയ ഇന്ത്യൻ , ആംഗലേയ  എഴുത്തുകാരി . ഒരു ഇന്ത്യകാരി എന്നറിയുവാൻ അവർ  ആഗ്രഹിക്കുന്നില്ല..  സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന ഒരു പാടു  സഹോദരൻമാർ   മന്ദിരക്ക്  ഉണ്ട് .  കാശ്മീരിന് വേണ്ടി,   ഇന്ത്യയിലെ വിവധ സർവകലാശാലകൾക്കു വേണ്ടി, കേരളത്തിന്‌ വേണ്ടി .  പാക്സിസ്ഥാന് വേണ്ടി .    അങ്ങനെ പോരാടുന്ന ആ  പോരാളികൾക്ക്‌  വേണ്ടി അവൾ  തുലിക ചലിപ്പിചു് .. അവർക്ക്  പാടെ നിഷേധിച്ച അവകാശങ്ങൾക്കു വേണ്ടി മന്ദിര  സംസാരിച്ചു .  അവർക്ക് വേണ്ടി തുലിക പടവാൾ ആക്കുന്നത്തിൽ അവൾക്ക്  അഭിമാനമേ ഉണ്ടായിരുന്നുള്ളു .


അര്ഹിക്കുന്ന  അവകാശങ്ങൾ  ലഭിക്കാതെ  കഴിയുന്ന ഒരു പാടു പേരുണ്ട് ഈ രാജ്യത്തു .   അവരുടെ ഉന്നമനത്തിനായി ഉള്ള ശ്രമത്തിനു എതിരെ നിൽ ക്കുന്ന ഈ സർക്കാരിനെ ലോക ജനതയുടെ മുന്നിൽ തുറന്നു കാട്ടണം , നാണം കെടുത്തണം . ഇന്ത്യ  ഗ്രാമങ്ങളുടെയും , നാഗങ്ങളുടെയും , ദാരിദ്യത്തിന്ടെയും   നാടാണ്.  അവരുടെ ഉന്നതിക്കായ്‌ സഹായ ഹസ്തം നീട്ടുന്ന  രാജ്യങ്ങൾ ഉള്ളപ്പോൾ നമ്മൾ എന്തിനു വേണ്ട എന്ന് പറയണം. പിന്നെ ഇപ്പോൾ എല്ലാം ഒരു 'give and take policy ' അല്ലെ ? ഇങ്ങൊട്ടെക്കു  വൻ തുക  സംഭാവനയായി ലഭിക്കുമ്പോൾ   അവർക്കും  അവരുടെതായ ലക്ഷ്യങ്ങൾ ഉണ്ടായേക്കാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനെ ഒക്കെ മതപരിവർത്തനം എന്ന് പറയുവാൻ കഴിയുമോ.

അയൽ രാജ്യം ആയ പാകസിതാൻ  പോലും പട്ടിണി കൊണ്ട് പൊറുതി മുട്ടുമ്പോൾ  ഈ രാജ്യം  മാത്രം ഉന്നതി  
നേടേണ്ട . ഈ നാട് ഇങ്ങനെ നില  നിൽക്കേണ്ടത്  അവളുടെ  മാത്രം കടമയല്ല. ഈ സമരത്തിൽ പങ്കാളികൾ  ആയ ഒരുപാടു പേരുണ്ട് . ആ ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് അവൾ .


ഈ രാജ്യം കാക്കുവാൻ ഈ പട്ടാളക്കാരെ നിയോഗിച്ചത് ആരാണ്. ആരാണ് അവർക്കീ  പരമാധികാരം ചാർത്തി കൊടുത്ത് . സാധാരണ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ എന്ത് അർഹതയാണ് അവർക്കുള്ളത് .  ഒരിക്കലും ഇല്ല . അങ്ങനെയുള്ള  ഒരംഗീകാരവും അവർക്ക് ലഭിക്കുവാൻ ഇടയില്ല.  കശ്മീരിലെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ജനങ്ങളെ കൊല്ലുന്നവരല്ലേ  ഈ പട്ടാളക്കാർ. . അവിടെയുള്ള പെണ്ണുങ്ങളെ പിടിച്ചു കൊണ്ടുപോയി പിച്ചി ചീന്തുന്നവർ .

ഇതെല്ലം വിവരിച്ചു തന്നത്   റമീസ് ആണ് . വിശുദ്ധ യുദ്ധത്തിന്റെ ഭാഗം ആയി പോരാട്ടം നയിക്കുന്ന പോരാളി. കറുത്ത താടിയും, തൊപ്പിയും , പൈജാമയും ധരിച്ച ഒരു പാടു പേർ ഉണ്ട്  അവരുടെ  കൂട്ടത്തിൽ.  പത്തു വയസ് മാത്രം പ്രായം തോന്നിക്കുന്ന  കുട്ടികൾ വരെ.. ഈ യുദ്ധത്തിൽ മരിച്ചാൽ വീര സ്വർഗം  ലഭിക്കുവാൻ അർഹതയു ള്ളവർ.  മരിച്ചാൽ സ്വർഗത്തിൽ ഹുറികളുമായി രമിക്കാൻ ഭാഗ്യം സിദ്ധിച്ചവർ.

  എഴുത്തുകാരിയും, മനുഷ്യാവകാശ പ്രവർത്തകയും ആയ   മന്ദിരയ്ക്കു   എല്ലാ വിവരങ്ങളും  റമീസ്  വിവരിച്ചു തന്നു.  ഒരു പാടു ജിഹാദി സഹോദരങ്ങളെ അവൻ കാണിച്ചു തന്നു.  ലോകത്തിലെ  വൻശക്തിയായി മാറുവാൻ ശ്രമിക്കുന്ന ഇന്ത്യ . പാകിസ്താനി സഹോദരങ്ങളെ കൊന്നോടുക്കുന്നവർ .. അതിനു വേണ്ടി ആയുധങ്ങളും , വിമാനങ്ങളും , കപ്പലുകളും വാങ്ങി കുട്ടുന്ന ഇന്ത്യ . ഇവിടുത്തെ   ന്യുന പക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ , കുട്ടകൊലകൾ , തുക്കിൽ ഏറ്റിയ നിരപരാധികൾ .  അതൊന്നും കാണുവാൻ കണ്ണുകൾ ഇല്ലാത്ത ഭരണ യന്ത്രം തിരിക്കുന്നവർ .  അങ്ങനെയുള്ള  അധികാരികൾ  ഭരികുമ്പോൾ  സ്വതന്ത്ര  കശ്മീരിന് വേണ്ടി ഒന്നും മുദ്രാവാക്യം പോലും അനുവദിക്കാത്ത കാട്ടാള നിയമങ്ങൾ പേറുന്നവർ  .   അവരാണീ രാജ്യം ഭരിക്കുന്നത്  .  അവരിൽ  നിന്നും നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കേണ്ടാ . ജനങ്ങളോട്  സൈന്യം   കാണിക്കുന്ന അതിക്രമങ്ങൾ . ഇതെല്ലാം പുറം ലോകം  അറിയണം . അല്ലെങ്കിൽ അറിയിക്കണം .  റമീസിന്റെ വിവരണം അവളെ  ഹരം കൊള്ളിച്ചു .  അവർക്ക്  ഇതെല്ലാം ലോകത്തോട്‌  വിളിച്ചു പറയണം എന്നുണ്ട്.  അതിനു അവളെ പോലുള്ളവർ വേണം .ആ ജോലി ചെയുന്നതിൻ ഉള്ള പ്രതിഭലം അവര് അമേരിക്കൻ ഡോളർ ആയി തരുന്നു എന്ന് മാത്രം.

കഷ്ടപെടുന്ന ഈ ജന സമുഹത്തെ അവഗണിച്ച് ലോകം ചുറ്റുന്ന  പ്രധാനമന്ത്രി . വികസനം മറയാക്കി എല്ലാ ആക്രമണത്തിനും ചുക്കാൻ പിടിക്കുന്ന പ്രധാനമന്ത്രി . എല്ലാവരും  'ഭരത് മാതാ കീ ജയ്‌ '  എന്ന് വിളിക്കണം പോലും.  യുവാക്കളുടെ സ്വപ്നം    രാജ്യ  പുരോഗതി ആയിരിക്കണം എന്ന് മാത്രം .   വിജ്ഞാനം എന്ന ശക്തിയാണ്  ഭാരതത്തിൻ അടിത്തറ . ഇങ്ങനെ അർത്ഥമില്ലാത്ത കുറെ ജൽപ്പന്നങ്ങൾ

 ഈ രാജ്യം നമ്മുടെ  അമ്മയാണ് പോലും. . അത് പോലെ തന്നെ പശുക്കൾ അമ്മയ്ക്ക്  തുല്യമാണ് .   ' ഗോ മാതാവ്‌ '    അങ്ങനെയാണെങ്കിൽ കാളകൾ  ഇവറ്റകൾക്ക്  അച്ഛൻ ആയി വരുമോ?   ഓരോ വിഡ്ഢിത്തം അതേറ്റു പിടിക്കാൻ  കഴുതകളും ....

എല്ലാ   ഉൽപ്പന്നങ്ങളും ഇനി  ഇന്ത്യയിൽ നിർമിക്കണം എന്നാണ് പുതിയ  തിരുമാനം.  അത് മുലം  ഇനി  ഭാരതത്തിൽ കുടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുമത്രെ ?   ഒരു 'make in india ' അത്  കേൾക്കുമ്പോൾ അവളുടെ  മുഖത്ത്  പുഛരസം കളിയാടിയിരുന്നു. പ്രധാനന മന്ത്രി പ്രഘ്യാപിച്ചിരിക്കുന്നു ഈ  നുറ്റാണ്ട് ഭാരതത്തിന്റെതാണ് എന്ന്  .  ലോക ജനതയെ കൈ പിടിച്ചു ഉയർത്തുവാൻ  കെൽപ്പുള്ളവർ ആണത്രേ ഭാരതീയർ.  അറിവിന്റെ സുര്യ കിരണങ്ങൾ  ആയ  വേദങ്ങളും , ഉപനിഷത്തും  ലോകത്തിനു സമ്മാനിച്ചത്  ഭാരതത്തിലെ  ഋഷി വര്യൻ മാർ ആയിരുന്നു.

 മറ്റുള്ള ലോക രാജ്യങ്ങളെ ഒപ്പം കുട്ടി ലോക പോലിസ് ആവാൻ ശ്രമിക്കുകയാണ് ഇന്ത്യ . ഇപ്പോൾ അമേരിക്കയും വശത്താക്കിയിരിക്കുന്നു . ലോകം മുഴുവനും നമുക്ക് എതിരെ തിരിഞ്ഞാലും നമ്മുടെ ഈ വിശുദ്ധ യുദ്ധം അവസാനിക്കുകയില്ല .  ഈ രാജ്യം തകരും വരെ ഞങ്ങൾ പോരാടും. അവൻ പ്രഖ്യാപിച്ചു .

അവളുടെ കണ്ണുകൾ ആരാധനയോടെ തിളങ്ങി. അവനെ ആലിംഗനം ചെയുവാൻ അവൾ ആഗ്രഹിച്ചു. അവൻ തന്നെയാണ് അവളെ ആ കൂടാ രത്തിലേക്ക് കൊണ്ട് പോയത് . എങ്ങും പുക ചുരുളുകൾ . മയക്ക മരുന്നിൻ ഗന്ധം പേറുന്ന   വൃത്തിഹീനമായ കൂടാരം   ഒരറ്റത്ത് കുറച്ചു തോക്കുകളും വെടി മരുന്നും കുട്ടി ഇട്ടിരിക്കുന്നു.  അവിടെ അവനെ പോലെ നാലു പേർ . പെട്ടെന്നാണ് അവന്റെ ബാലിഷ്ടമായ കൈകൾ അവളെ  അവരുടെ കുട്ടത്തിലേക്ക് തള്ളിയിട്ട് ത്   ."  യേ ഹിന്ദുസ്ഥാൻ ഹറാമിക്കോ ലേ ലൊ ,' അവന്റെ ശബ്ദം  അവിടെ ഉച്ചത്തിൽ മുഴുങ്ങി

അവൾക്കു ശബ്ദിക്കുവാൻ ശ്രമിച്ചപ്പോൾ  ആരുടെയോ  ബലിഷ്റ്റ്മായ് കൈകൾ അവളുടെ വായ  മുടി . അവളുടെ വസ്ത്രങ്ങൾ അയാൾ വലിച്ച്  കീറി . അവൾ  ഉച്ചത്തിൽ അലറാൻ ശ്രമിച്ചു .  പക്ഷെ അവളുടെ ശബ്ദം  പുറത്തേക്ക്  വന്നില്ല.  ദയനീയമായ കണ്ണുകളോടെ , അവൾ റമീസിനോടു  യാചിച്ചു . ഈ ദുഷ്ടൻ മാരിൽ  നിന്നും  അവളെ രക്ഷിക്കുവാൻ ... അവരുടെ അട്ടഹാസം മാത്രം അവിടെ ഉയർന്നു .

ഒരു പട്ടാളക്കാരൻ എങ്കിലും അവിടേക്ക് വന്നെങ്കിൽ  .  ഈ തീവ്രവാദികളെ ഉന്മുലനം ചെയ്തിരുന്നു എങ്കിൽ എന്ന്  അവൾ ആശിച്ചു .........

 വന്യ മൃഗത്തിൻ ക്രുരതയോടെ അവർ അവളെ  പിച്ചി ചീന്തുംമ്പോൾ  ഊഴം  കാത്തു നിൽകുന്ന സഹോദരനെ അവൾ അവ്യക്തമായി കണ്ടു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ